Search Box

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഇടുക്കി ജില്ലയിലെ മറയൂർ എന്ന് പറയുന്ന സ്ഥലത്ത് ഭർത്താവ്ഉപേക്ഷിച്ചുപോയ സ്ത്രീയുടെ സംരക്ഷണം ഏറ്റെടുത്ത ഉത്തര കുമാറിന്റെ ബാലപീഡനം.


പതിമൂന്നുകാരിയായ മകളെ കണ്ണുവെച്ച് ഭർത്താവ് ഉപേക്ഷിച്ചുപോയ മാതാവുമായി അടുപ്പത്തിലായി . ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന 13 വയസ്സുള്ള കുട്ടിയെ പല കാരണങ്ങൾ പറഞ്ഞു മിക്കപ്പോഴും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുക പതിവായിരുന്നു.13 വയസുള്ള കുട്ടിയുടെ മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത്  ഞെട്ടിക്കുന്ന ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി. മൂത്ത സഹോദരിയെ പീഡിപ്പിക്കുന്നത് നേരിൽകണ്ട് ഏഴു വയസ്സുകാരി സഹോദരിയെ മർദ്ദിച്ചവശയാക്കി.മുത്ത് സഹോദരിയെ പീഡിപ്പിച്ച വിവരം ആരോടെങ്കിലും പറയുകയാണെങ്കിൽ രണ്ടുപേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. 32കാരനായ ഉത്തര കുമാറിനെതിരെ ബലാസംഗം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ്  ചെയ്തു. മാനസികവും ശാരീരികവുമായി തളർന്ന കുട്ടികളെ വൈദ്യസഹായവും കൗൺസിലിങ് നൽകി സാധാരണ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം കണ്ട് വിവരം തിരക്കിയ ക്ലാസ് ടീച്ചറോട് ആണ് 13 വയസുള്ള പെൺകുട്ടി തനിക്ക് നേരിട്ട ക്രൂര പീഡനത്തെ പറ്റി വെളിപ്പെടുത്തിയത് തുടർന്ന് സ്കൂൾ അധികൃതർ ചൈല്ഡ് ലൈന് വിവരമറിയിക്കുകയും ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. വനിതാ സെൽ എസ്ഐടി piscina പെൺകുട്ടിയെ കണ്ടു മൊഴിയെടുത്തു. പീഡനം സഹിക്കവയ്യാതെ വാവിട്ടു കരഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ക്രൂരവിനോദം നടപ്പിലാക്കിയത്. ഒരുവർഷം മുമ്പാണ് കുട്ടികളുടെ മാതാവുമായ അടുപ്പത്തിലായത് ഉത്തരകുമാറിൻറെ സ്വന്തം വീട്ടിലേക്ക് അടുപ്പത്തിലായ സ്ത്രീയെയും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി ഇയാളോടൊപ്പം അവർ അവിടെ താമസിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts